Sunday, June 2, 2013

അനുജത്തിയോടു :

പുറ പന്തിയിളൂണ്ണൂവാനിനി
പറയിക്കല്ലേ  സഹോദരി  നീ ;
പറയന്  പറകൊട്ടി പാടിടും
പറയാതത  വെറും  പഴംകത്ഥ
പതി കൂടിയ പൊട്ടനും  പരം .
മതിയായായ്  വസുവില്  വസിചിടാം
ഗതിവിട്ട  കിളിക്കുമുണ്ടൊരു -
ഗതവാനം ; ഒരു  കൂടതെങ്കിലും

ശതകൊടികളെണ്ണവെ  വെറും
ശവമായ്  മണ്ണില മറഞഇടും  ജഡം.
ശിവസാരമറിഞ്ഞിടാന്നിനി
ശകലം  സമയം  നമുക്കിനി..

എന്ത്  നേടാന്  കൊടുക്കാനെനിക്കിനി
സ്വന്തബന്ധമാകലുന്ന  വേളയിൽ
സന്തതം  സഹചാരികൾ ലെന്നില്നിന്ന്
അന്തികെ അടുക്കാത്തോരീ  വെളയിൽ .

ബന്ധുരാഗം  വിരാഗമായ്  മാറവെ
ബന്ധനസ്തനാകില്ല  ഞാന്  നിർണ്ണയം
സന്ധ്യയിൽ  തീര യാത്രയിൽ ഇന്നു  ഞാൻ
സിന്ധു  സാഗരേ  അന്തി കാതതീടുന്നു .

(പുറവങ്കര സുധാകരൻ )